പാരിസ്ഥിതിക-സാമ്പത്തിക ആഘാതം പരിഗണിച്ചാണ് പ്രഖ്യാപനം. ചരക്ക് കപ്പല്‍ മേയ് 25-നാണ് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിക്ക് സമീപം ഉള്‍ക്കടലില്‍ മറിഞ്ഞത്.

കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളില്‍ ചിലത് കേരള തീരത്ത് അടിഞ്ഞിരുന്നു.
ഇതിലുള്ള രാസവസ്തുക്കൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത്.
Kerala government declares Kochi shipwreck a State disaster